clear
Search results for "അഴിമതി" in thatsmalayalam.oneindia.in.
തിരുവനന്തപുരം: ഗതാഗത വകുപ്പിനും തനിയ്ക്കുമെതിരെ മുഖ്യമന്ത്രി നടത്തിയ വിമര്‍ശനത്തില്‍ രാഷ്ട്രീയമുണ്ടോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് ഗതാഗത മന്ത്രി ജോസ് തെറ്റയില്‍. തന്റെ പേരെടുത്ത് മുഖ്യമന്ത്രി വിമര്‍ശിച്ചുവെന്നത് മാധ്യമസൃഷ്ടി മാത്രമാണന്നും തെറ്റയില്‍ വ്യക്തമാക്കി. മുഖ്യമന്ത്രി പറഞ്ഞത് അഴിമതിയെക്കുറിച്ചാണ്. അതു താനും ശരിവയ്ക്കുന്നു. എല്ലാ വകുപ്പിലുമെന്നത് പോലെ ഗതാഗത വകുപ്പിലും അഴിമതിയുണ്ട്. അതനുവദിക്കാനാകില്ല. മുന്‍ മന്ത്രി മാത്യു ടി തോമസിനേക്കാള്‍

ടൊറന്റോ: കേരളത്തിലെ ജലവൈദ്യുത പദ്ധതികളുടെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് നടന്ന അഴിമതിയില്‍ ആരോപിതരായ എസ്എന്‍സി ലാവലിന്‍ കമ്പനി സ്വന്തം നാടായ കാനഡയിലും വിവാദത്തില്‍. കാനഡയിലെ സര്‍ക്കാര്‍ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണിക്ക് അധികതുക ഈടാക്കിയെന്നതാണ് ലാവലിനെതിരെ ആരോപണം ഉയര്‍ന്നിരിക്കുന്നത്. അഴിമതിയെക്കുറിച്ച് അന്വേഷിക്കാന്‍ കനേഡിയന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി റോണ അമ്പ്രോസ് ഉത്തരവിട്ടിട്ടുണ്ട്. 600 ലക്ഷം ഡോളറിനാണ് കാനഡയിലെ 320 സര്‍ക്കാര്‍കെട്ടിടങ്ങള്‍

ദില്ലി: ലാവ്‌ലിന്‍ അഴിമതി കേസില്‍ ഗവര്‍ണറുടെ നടപടിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നല്‍കിയ ക്രിമിനല്‍ റിട്ട് നേരത്തേ പരിഗണിച്ചതല്‍ ക്രമവിരുദ്ധമായി ഒന്നുമില്ലെന്ന് സുപ്രീം കോടതി. സുപ്രീം കോടതി ചട്ടമനുസരിച്ചായിരുന്നു നടപടി. രജിസ്ട്രാര്‍ കോടതിയുടെ നിര്‍ദേശം അനുസരിച്ചാണു കേസ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്- കോടതി അറിയിച്ചു.പിണറായിയുടെ ഹര്‍ജി നേരത്തെ പട്ടികയില്‍ ഉള്‍പ്പെട്ടതു ചോദ്യംചെയ്ത് സുപ്രീം കോടതിയുടെ വിവരാവകാശ

ചണ്ഡീഗഡ്: ഇന്ത്യന്‍ സൈന്യത്തില്‍ കോര്‍ട്ട് മാര്‍ഷല്‍ നേരിട്ട ആദ്യ വനിതാ ഓഫീസര്‍ മേജര്‍ ഡിംപിള്‍ സിംഗ്ലയെ സര്‍വീസില്‍ നിന്നും പുറത്താക്കി. ഇവര്‍ക്ക് ഒരു വര്‍ഷം കഠിന തടവ് നല്‍കാനും സൈനിക കോടതി ഉത്തരവിട്ടു.2004 നവംബറില്‍ നടന്ന ഒരു സൈനിക വിചാരണ കേസില്‍ ജഡ്ജ് അഡ്വക്കേറ്റ് ആയിരിക്കെ പ്രതിഭാഗം അഭിഭാഷകന്റെ പക്കല്‍ നിന്ന് 10,000 രൂപ കൈക്കൂലി

ദില്ലി: സുഖ്‌ന ഭൂമി ഇടപാട് കേസില്‍ ആരോപണവിധേയരായ സേനാ ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടിയെടുത്തിട്ടുണ്ടെന്നും സായുധസേനയില്‍ അഴിമതി അനുവദിയ്ക്കില്ലെന്നും പ്രതിരോധമന്ത്രി എകെ ആന്റണി വ്യക്തമാക്കി. ലഫ്‌നന്റ് ജനറല്‍ അവധേശ് പ്രകാശിനെ കോര്‍ട്ട് മാര്‍ഷല്‍ ചെയ്യാനുള്ള സൈന്യത്തിന്റെ നടപടി ഉചിതമാണ്. ഇക്കാര്യത്തില്‍ സൈന്യം നടപടികള്‍ സ്വീകരിച്ചുവരുന്ന സാഹചര്യത്തില്‍ കൂടുതല്‍ പ്രതികരിക്കുന്നില്ല.തെറ്റുചെയ്തവരെ കണ്ടെത്തി ശിക്ഷിക്കുന്നതിന് മെച്ചപ്പെട്ട സംവിധാനമുള്ളത് സേനയിലാണെന്ന് പ്രതിരോധമന്ത്രി

ദില്ലി: വിവാദമായ സുഖ്‌ന ഭൂമിയിടപാട് കേസില്‍ കരസേന സെക്രട്ടറി ലഫ്റ്റനന്റ് ജനറല്‍ അവധേഷ് പ്രകാശിനെ കോര്‍ട്ട് മാര്‍ഷലിന് വിധേയനാക്കാന്‍ കരസേനാ മേധാവി ജനറല്‍ ദീപക് കപൂര്‍ ഉത്തരവിട്ടു. മിലിട്ടറി സെക്രട്ടറിക്കെതിരെ കോര്‍ട്ട് മാര്‍ഷല്‍ നടപടികള്‍ ആരംഭിയ്ക്കാന്‍ പ്രതിരോധ മന്ത്രി എകെ ആന്റണി ബുധനാഴ്ച നിര്‍ദ്ദേശം നല്‍കിയിരുന്നു. പശ്ചിമ ബംഗാളിലെ സുഖ്‌ന സൈനിക കേന്ദ്രത്തിനടുത്തു സ്വകാര്യസ്ഥാപനത്തിനു സ്ഥലം വാങ്ങാന്‍

ദില്ലി: ലാവ്‌ലിന്‍ കേസില്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയ ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നല്‍കിയ ഹര്‍ജി വിശദമായ വാദം കേള്‍ക്കുന്നതിനായി സുപ്രീം കോടതി പട്ടികയില്‍ ഉള്‍പ്പെടുത്തി. 19‍ാം തിയതിയില്‍ വാദം കേള്‍ക്കുന്ന കേസുകളിലെ പട്ടികയില്‍ 118ആമത് കേസായാണ് ഹര്‍ജി ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. ഹര്‍ജിയില്‍ ചൊവ്വാഴ്‌ച വാദം നടന്നില്ലെങ്കില്‍ ബുധനാഴ്‌ച

ദില്ലി: ഡാര്‍ജിലിങിലെ സൈനിക കേന്ദ്രവുമായി ബന്ധപ്പെട്ടുണ്ടായ ക്രമക്കേടില്‍ ആരോപണ വിധേയരായ നാല് സൈനിക ഉദ്യോഗസ്ഥര്‍ക്കെതിരെയും കരസേനാ മേധാവി മേജര്‍ ദീപക് കൗര്‍ അച്ചടക്ക നടപടിയെടുക്കുമെന്ന് പ്രതിരോധ മന്ത്രി എകെ ആന്റണി പറഞ്ഞു. ഇത് സംബന്ധിച്ചു സൈനിക മേധാവിയുടെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് ലഭിച്ചതെന്നും അതിനാല്‍ ഇതിന്‍ മേല്‍ അഭിപ്രായം പറയുന്നില്ലെന്നും ആന്റണി പറഞ്ഞു. റിപ്പോര്‍ട്ട് പഠിച്ചുവരികയാണെന്നും അതിനു

കൊച്ചി: ലാവലിന്‍ കേസില്‍ പ്രതിയായിരിക്കെ പിണറായി വിജയന്‌ അന്വേഷണത്തില്‍ ഇടപെടാന്‍ യാതൊരു അവകാശവുമില്ലെന്ന്‌ സിബിഐ ബുധനാഴ്‌ച കോടതിയെ അറിയിച്ചു.പ്രതിരോധ മന്ത്രി എ.കെ. ആന്റണിയെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്‌ത്‌ സാക്ഷികളാക്കാന്‍ സിബിഐക്ക്‌ ഉത്തരവ്‌ നല്‍കണമെന്ന്‌ പിണറായി വിജയന്‍ കോടതിയോട്‌ അഭ്യര്‍ഥിച്ചിരുന്നു. ഈ ആവശ്യത്തെ എതിര്‍ത്തുകൊണ്ട്‌ സിബിഐ ബുധനാഴ്‌ച പ്രത്യേക കോടതിയില്‍ സത്യവാങ്‌മൂലം ഫയല്‍ ചെയ്‌തു.കേസ്‌ അന്വേഷണം എങ്ങനെ

കൊച്ചി: ലാവ്‌ലിന്‍ കേസില്‍ ഏഴാം പ്രതിയായ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് എറണാകുളം സിബിഐ പ്രത്യേക കോടതി ജാമ്യം അനുവദിച്ചു. നേരത്തെ മറ്റ് രണ്ട് പ്രതികള്‍ക്ക് അനുവദിച്ച അതേ വ്യവസ്ഥകളോടെയാണ് പിണറായി വിജയനും ജാമ്യം അനുവദിച്ചത്. രണ്ട് ലക്ഷം രൂപയും തുല്യ തുകയ്ക്കുള്ള രണ്ട് ആള്‍ ജാമ്യവുമാണ് വ്യവസ്ഥകള്‍.പ്രത്യേക കോടതി ജഡ്ജി കെ

  മറ്റുവാര്‍ത്തകള്‍
Live Chat with a Doctor
ഓണ്‍ലൈനായി ഡോക്ടറോട് ചോദിയ്ക്കൂ