clear
Search results for "ക്യാമറ" in thatsmalayalam.oneindia.in.
കൊച്ചി: കുളിമുറിയിലെ ദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. പാലാരിവട്ടം ചക്കുങ്കല്‍ റോഡ് സ്വദേശി പ്രസാദ്(25)ആണ് അറസ്റ്റിലായത്. അയല്‍ക്കാരിയായ കോളെജ് വിദ്യാര്‍ത്ഥിനി കുളിയ്ക്കുന്ന ദൃശ്യങ്ങളാണ് ഇയാള്‍ പകര്‍ത്തിയത്. കുളിമുറിയുടെ വെന്റിലേഷനിലൂടെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഗള്‍ഫില്‍ നിന്നും മടങ്ങിയെത്തിയ പ്രസാദ് ഇപ്പോള്‍ മോട്ടോര്‍ മെക്കാനിക്കായി ജോലിചെയ്യുകയാണ്. വ്യാഴാഴ്ച രാവിലെ രവിപുരത്തുനിന്നും പാലാരിവട്ടം എസ്‌ഐ അനില്‍ ജോര്‍ജിന്റെ

കോഴിക്കോട്: കോഴിക്കോട്ടെ സാഗര്‍ ഹോട്ടലില്‍ സ്ത്രീകളുടെ ടോയ്‌ലെറ്റില്‍ സ്ഥാപിച്ച ഒളിക്യാമറയില്‍ ബാലികയുടെ ദൃശ്യങ്ങളും. മൊബൈല്‍ ക്യാമറ വിദഗ്ധപരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഇത് കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് കേസിലെ പ്രതി അഖില്‍ ജോസിനെതിരെ കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തിയ കുറ്റത്തിനും കേസെടുത്തു.ജാമ്യം ലഭിയ്ക്കാത്ത കുറ്റമാണിത്. ഹോട്ടലിലെ ടോയ്‌ലെറ്റില്‍ സ്ഥാപിച്ച മൊബൈല്‍ ക്യാ്മറ ഒരു മണിക്കൂര്‍ 48 മിനിറ്റ് പ്രവര്‍ത്തിച്ചിരുന്നതായി നേരത്തെ

ആലുവ: വിദ്യാര്‍ഥിനിയെ പീഡിപ്പിക്കുന്ന രംഗങ്ങള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തിയശേഷം ഓട്ടോഡ്രൈവര്‍ ഭീഷണിപ്പെടുത്തിയതായി പരാതി. പരാതിയിന്മേല്‍ കീഴ്മാട് സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ ബിനുവിനെ് പോലീസ് തിരയുകയാണ്.കഴിഞ്ഞ വെള്ളിയാഴ്ച സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ഥിനിയെ പരിചയക്കാരനായ ബിനു വീട്ടിലെത്തിക്കാമെന്നു പറഞ്ഞ് ഓട്ടോറിക്ഷയില്‍ കയറ്റുകയായിരുന്നു. ഇയാളുടെ വീട്ടിലെത്തിച്ചശേഷം പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ഇത് മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. ആരോടെങ്കിലും പറഞ്ഞാല്‍

കോഴിക്കോട്: ഹോട്ടലിലെ സ്ത്രീകളുടെ മൂത്രപ്പുരയില്‍ ഒളിക്യാമറ വെച്ച കേസിലെ പ്രതി അഖില്‍ ജോസിനെ ഫസ്‌റ്റ് ക്ലാസ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.കേസന്വേഷണത്തില്‍ പിഴവുണ്ടോയെന്ന് വനിതാകമ്മിഷന്‍ പരിശോധിക്കുന്നുണ്ട്. കൂടാതെ മനുഷ്യാവകാശ കമ്മീഷന്‍ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്. കോഴിക്കോട്ടെ സാഗര്‍ ഹോട്ടലിലെ മൂത്രപ്പുരയിലാണ് ജീവനക്കാരനായിരുന്ന അഖില്‍ മൊബൈല്‍ക്യാമറ ഓണാക്കി ഒളിപ്പിച്ചുവെച്ചിരുന്നത്.പരാതിക്കാരിയുടെ ബന്ധുവായ യുവാവിനെ

കോഴിക്കോട്: സാഗര്‍ ഹോട്ടലിലെ മൂത്രപ്പുരയില്‍ നിന്നും ഒളിക്യാമറ കണ്ടെത്തിയ സംഭവത്തില്‍ പരാതിക്കാരനെ മര്‍ദ്ദിച്ച എസ്‌ഐയെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തു. നടക്കാവ് പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ ജി സുനില്‍ കുമാറിനെയാണ് സിറ്റി പൊലീസ് കമ്മീഷണര്‍ എസ് ശ്രീജിത്ത് വെള്ളിയാഴ്ച സസ്‌പെന്റ് ചെയ്തത്. ഒളിക്യാമറ കണ്ടെത്തിയ പെണ്‍കുട്ടിയുടെ ബന്ധു രാഹുല്‍ എന്ന യുവാവിനെ സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍

കോഴിക്കോട്: മാവൂര്‍ റോഡിലെ സാഗര്‍ ഹോട്ടലിലെ മൂത്രപ്പുരയില്‍ സ്ഥാപിച്ച ഒളിക്യാമറ കണ്ടെത്തിയ പെണ്‍കുട്ടിയെ സഹായിക്കാനെത്തിയ ബന്ധു രാഹുലിനെ നടക്കാവ് എസ്‌ഐയും സംഘവും നഗ്നനാക്കി മര്‍ദ്ദിച്ചുവെന്ന് പരാതി. പൂര്‍ണനഗ്നനാക്കി അരമണിക്കൂറിലേറെ തുടര്‍ച്ചയായി മര്‍ദിച്ചതായി രാഹുല്‍ മൊഴി നല്‍കി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയാവാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന രാഹുല്‍, തന്നെ സന്ദര്‍ശിച്ച മനുഷ്യാവകാശ കമ്മീഷന്‍ അംഗം അഡ്വക്കേറ്റ് കെ.ഇ ഗംഗാധരന്‍

തിരുവനന്തപുരം: കോഴിക്കോട് ഹോട്ടലില്‍ സ്ത്രീകളുടെ ടോയ്‌ലറ്റില്‍ ഒളിക്യാമറ ഉപയോഗിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസ് എടുത്തു. സംഭവത്തില്‍ അന്വേഷണം നടത്തി രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരമേഖലാ എഡിജിപിയോട് കമ്മീഷന്‍ അംഗം കെഇ ഗംഗാധരന്‍ നിര്‍ദ്ദേശിച്ചു.മാവൂര്‍ റോഡ് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപം സാഗര്‍ ഹോട്ടലിലാണ് സ്ത്രീകളുടെ ടോയ്‌ലറ്റില്‍ മൊബൈല്‍ ക്യാമറ ഒളിച്ചുവച്ചു ചിത്രീകരണം നടത്തിയത്. ഒളിച്ചുവെച്ച

കോഴിക്കോട്: നഗരത്തില്‍ മാവൂര്‍ റോഡിലെ സാഗര്‍ ഹോട്ടലില്‍ സ്ത്രീകളുടെ മൂത്രപ്പുരയില്‍ മൊബൈല്‍ ഫോണ്‍ ക്യാമറ രഹസ്യമായി സ്ഥാപിച്ച് ചിത്രീകരണം നടത്തിയ ഹോട്ടല്‍ തൊഴിലാളിയെ പൊലീസ് അറസ്റ്റുചെയ്തു. കൂരാച്ചുണ്ട് എരാട്ടുമുഴി സ്വദേശി അഖില്‍ ജോസിനെ (23)യാണ് നടക്കാവ് പോലീസ് അറസ്റ്റുചെയ്തതത്. ഐ.ടി. ആക്ട് പ്രകാരമാണ് അഖിലിനെ അറസ്റ്റുചെയ്തത്. ക്യാമറ കണ്ടെത്തി പരാതിനല്‍കിയ വിദ്യാര്‍ഥിനിയെ സഹായിക്കാനെത്തിയ ബന്ധുവിനെ സ്‌റ്റേഷനില്‍ കൊണ്ടുപോയി

ശബരിമല: സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ശബരിമലയിലെ കാനനപാതയില്‍ 22 ക്ലോസഡ് സര്‍ക്യൂട്ട് ക്യാമറ സ്ഥാപിക്കുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. കഴിഞ്ഞ ദിവസം മരക്കൂട്ടത്തും ചെലിക്കുഴിയിലും പൊട്ടിത്തെറിയുണ്ടായതിനെത്തുടര്‍ന്ന് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമാണിത്. പൊട്ടിത്തറിയില്‍ ആര്‍ക്കും അപായമുണ്ടായില്ലെങ്കിലും സംഭവത്തെ അതീവഗൗരവമായാണ് സുരക്ഷ ഉദ്യോഗസ്ഥര്‍ കാണുന്നത്. ഇത് സംബന്ധിച്ചുള്ള അന്വേഷണങ്ങള്‍ക്കായി പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ത്തനംതിട്ട നാര്‍ക്കോട്ടിക് ഡിവൈഎസ്.പി

അഹമ്മദാബാദ്: ഗുജറാത്ത് ഹൈക്കോടതിയില്‍ നടന്ന ഒരു മാനഭംഗക്കേസിന്റെ വാദം യുട്യൂബില്‍ പ്രസിദ്ധപ്പെടുത്തി. ഗുരുതരമായ സുരക്ഷാ വീഴ്ചയിലേയ്ക്ക് വിരല്‍ചൂണ്ടുന്നതാണ് ഈ സംഭവം. കോടതി മുറിയിലും കോടതി പരിസരത്തും ക്യാമറകള്‍ക്കും മൊബൈല്‍ ഫോണുകള്‍ക്കും വരെ വിലക്ക് നിലനില്‍ക്കവേയാണ് കേസിന്റെ വാദം മുഴുവന്‍ പകര്‍ത്തി യുട്യൂബില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. മൂന്നു ഭാഗമായി ഗുജറത്ത് കോടതി എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന തലക്കെട്ടോടെയാണ് ദൃശ്യങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

  മറ്റുവാര്‍ത്തകള്‍
Live Chat with a Doctor
ഓണ്‍ലൈനായി ഡോക്ടറോട് ചോദിയ്ക്കൂ