clear
Search results for "പിഡിപി" in thatsmalayalam.oneindia.in.
കണ്ണൂര്‍: കേരളത്തിലെ തീവ്രവാദ പ്രവര്‍ത്തനം സംബന്ധിച്ച് ലഷ്‌കര്‍ ഭീകരന്‍ തടിയന്റവിട നസീര്‍ വെളിപ്പെടുത്തിയ വിവരങ്ങള്‍ പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിക്കെതിരെ വിരല്‍ചൂണ്ടുന്നു. നിര്‍ണായക വെളിപ്പെടുത്തലുകളാണ് നസീര്‍ പോലീസിനോട് നടത്തിയിരിക്കുന്നത്. ബോംബ് ഉണ്ടാക്കാന്‍ തന്നെ പരിശീലിപ്പിച്ച സൈനുദ്ദീന്‍ എന്ന സത്താര്‍ഭായിയെ പരിചയപ്പെടുത്തിയത് മദനിയാണെന്ന് നസീര്‍ പറയുന്നു. കോയമ്പത്തൂര്‍ ജയിലില്‍ മദനിയുടെ സഹായിയായിരുന്ന യൂസഫ് എന്ന മണിയെ കാശ്മീരിലേക്ക്

കൊച്ചി: കളമശേരി ബസ് കത്തിയ്ക്കലെ പത്താം പ്രതിയും പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയുടെ ഭാര്യയുമായ സൂഫിയ മദനിയ്ക്ക് കൊച്ചി സിബിഐ കോടതി ജാമ്യവ്യവസ്ഥകളില്‍ ഇളവ് അനുവദിച്ചു. പ്രമുഖ രാഷ്ട്രീയ നേതാവിന്റെ ഭാര്യയായ സൂഫിയയ്ക്ക് ജാമ്യം അനുവദിക്കുന്നത് തെളിവു നശിപ്പിക്കാന്‍ ഇടയാക്കുമെന്ന ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ)യുടെ വാദം നിരാകരിച്ചു കൊണ്ടാണ് വിധി. സൂഫിയയുടെ ജാമ്യ വ്യവസ്ഥകളില്‍ ഇളവ്

കൊല്ലം: പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മദനിയെ ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലം മിയന്നൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജിലാണ് വ്യാഴാഴ്ച രാവിലെ മദനിയെ പ്രവേശിപ്പിച്ചത്. ശാരീരികമായ അവശതകള്‍ മൂലം യാത്ര ചെയ്യാന്‍ കഴിയാത്തതിനാല്‍ ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ മൊഴി രേഖപ്പെടുത്താന്‍ വ്യാഴാഴ്ച അവിടെ എത്തിച്ചേരാന്‍ കഴിയില്ലെന്ന് മദനിയും ഭാര്യ സൂഫിയയും പോലീസിനെ അറിയിച്ചിരുന്നു.മദനി നേതൃത്വം നല്‍കിയ രാഷ്ട്രസുരക്ഷായാത്ര

കൊച്ചി: ബാംഗ്ളൂര്‍ സ്ഫോടന കേസ് സംബന്ധിച്ച ചോദ്യം ചെയ്യലിനായി നേരിട്ട്‌ ഹാജരാകാനാവില്ലെന്ന് പിഡിപി നേതാവ്‌ അബ്ദുല്‍ നാസര്‍ മദനിയും ഭാര്യ സൂഫിയ മദനിയും ബാംഗ്ളൂര്‍ പൊലീസിന്‌ കത്തുനല്‍കി.കളമശ്ശേരി കേസിലെ ജാമ്യവ്യവസ്ഥ ലംഘിച്ച് ബാംഗ്ളൂരിലേയ്ക്ക് പോകാനാവില്ലെന്നാണ് സുഫിയയുടെ നിലപാട്. എന്നാല്‍ ആരോഗ്യ കാരണങ്ങളാണ് മദനി നിരത്തിയിട്ടുള്ളത്. അഭിഭാഷകര്‍ മുഖേനയാണ് ഇവര്‍ ഇക്കാര്യം ബാംഗ്ളൂര്‍ പൊലീസിനെ അറിയിച്ചത്.ചോദ്യം ചെയ്യല്‍ കേരളത്തില്‍

ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയെയും ഭാര്യ സൂഫിയ മദനിയെയും ബാംഗ്ലൂര്‍ പൊലീസ് ചോദ്യം ചെയ്യും. ഇത് സംബന്ധിച്ച് പൊലീസ് പുറപ്പെടുവിച്ച നോട്ടിസ് മദനി കൈപ്പറ്റി. ഈയാഴ്ച ഹാജരായി ചോദ്യം ചെയ്യലുമായി സഹകരിക്കണമെന്ന് നോട്ടീസില്‍ പറയുന്നു.ആകെ നാല് മലയാളികള്‍ക്ക് ചോദ്യം ചെയ്യുന്നതിനായി നോട്ടീസ് നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ മറ്റു രണ്ട് പേര്‍

തിരുവനന്തപുരം: പിഡിപി വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി. പത്രത്തില്‍ എഴുതിയ ലേഖനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് സിറാജുമായി കൂടിക്കാഴ്ച നടത്തിയതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. സിറാജുമായി നടത്തിയത് പരസ്യമായ കൂടിക്കാഴ്ചയാണ്. ലേഖനത്തെക്കുറിച്ചുള്ള വിയോജിപ്പ് അറിയിക്കുന്നതിനായാണ് സിറാജ് എത്തിയത്. സ്ഥലത്ത് ബിജെപി നേതാക്കളും ഉണ്ടായിരുന്നതായി ഉമ്മന്‍ചാണ്ടി പറഞ്ഞു. പിഡിപിയോടുള്ള കോണ്‍ഗ്രസ് സമീപനത്തില്‍

തിരുവനന്തപുരം: പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയ്ക്കൊപ്പം സിപിഎം നേതാക്കള്‍‍ വേദി പങ്കിട്ടത് തെറ്റാണെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തലെന്ന് സിപിഎം നേതാവ് ടി. ശിവദാസമേനോന്‍. ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പുസ്തകോത്സവത്തിലെ 'വാര്‍ത്താ വ്യാപാരവും മാധ്യമങ്ങളുടെ വിശ്വാസ്യതയും' എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ശിവദാസമേനോന്‍.മദനിയെ കാണാന്‍ ജയിലില്‍പ്പോയത് മനുഷ്യാവകാശത്തിന്റെ പേരിലാണ്. കുറ്റവിമുക്തനായ മദനിയാണ് പാര്‍ട്ടിയെ പിന്തുണച്ചത്.ജനാധിപത്യം സംരക്ഷിക്കുന്നതിനുവേണ്ടി സിപിഎമ്മിന്

കൊച്ചി: ലഷ്കര്‍ ഇ തൊയ്ബയുടെ ദക്ഷിണേന്ത്യന്‍ കമാന്‍ഡര്‍ തടിയന്റവിട നസീറിനെ അറിയാമെന്നു സൂഫിയ മദനി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. നസീര്‍ പിഡിപി പ്രവര്‍ത്തകനായിരുന്നുവെന്ന് സൂഫിയ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മൊഴി നല്‍കി. പിഡിപി പ്രവര്‍ത്തകനായിരുന്ന കാലത്ത് നസീറിനെ അടുത്തറിയുമായിരുന്നു. ബസ് കത്തിക്കല്‍ കേസില്‍ നസീര്‍ ഉള്‍പ്പെട്ടിട്ടുണ്ട്- സൂഫിയ പറഞ്ഞു. ബസ് കത്തിക്കുന്നതിനു മുമ്പും അതിനുശേഷവും നസീറുമായി

ബാംഗ്ലൂര്‍: ലഷ്കകര്‍ ഇ തൊയിബ ഭീകരന്‍ തടിയന്റവിട നസീറീനേയും കൂട്ടാളി ഷഫാസിനേയും വിട്ടു കിട്ടുന്നതിനായി കേരളത്തില്‍ നിന്നുള്ള പ്രത്യേക അന്വേഷണ സംഘം ബാംഗൂരിലെത്തി.പുതിയ പ്രൊഡക്ഷന്‍ വാറണ്ട് കേരള പൊലീസ് ഇന്നു ബാംഗ്ലൂര്‍ കോടതിയില്‍ സമര്‍പ്പിക്കും.ബാംഗ്ലൂര്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയിലാണ് വാറണ്ട് സമര്‍പ്പിക്കുക. ചോദ്യം ചെയ്യുന്നതിന് നസീറിനെ കസ്റ്റഡിയില്‍ വയ്ക്കാന്‍ ബാംഗ്ലൂര്‍ പൊലീസിന്

തിരുവനന്തപുരം: പിഡിപി ബന്ധത്തെക്കുറിച്ച് പാര്‍ട്ടിയിലും ജനങ്ങള്‍ക്കിടയിലുമുള്ള ആശയക്കുഴപ്പം അടിന്തരമായി തീര്‍ക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ കേന്ദ്രനേതൃത്വത്തിന് കത്ത് നല്‍കി. സൂഫിയ മദനിയെ അറസ്റ്റുചെയ്ത സാഹചര്യമുണ്ടായിട്ടും സിപിഎം ഔദ്യോഗിക നേതൃത്വം പിഡിപിയെ തള്ളിപ്പറയാത്ത പശ്ചാത്തലത്തിലാണ് വിഎസിന്റെ നടപടി. ശനി, ഞായര്‍ ദിവസങ്ങളില്‍ ദില്ലിയില്‍ ചേര്‍ന്ന പൊളിറ്റ് ബ്യൂറോ യോഗത്തിന് മുമ്പുതന്നെ വിഎസ കത്തു നല്‍കിയിട്ടുണ്ടെന്നാണ് സൂചന. പിബി പിഡിപി

  മറ്റുവാര്‍ത്തകള്‍
Live Chat with a Doctor
ഓണ്‍ലൈനായി ഡോക്ടറോട് ചോദിയ്ക്കൂ