ദില്ലി: വിദ്യാസമ്പന്നരായ പ്രൊഫഷണലുകളും മധ്യവര്‍ഗവും തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ നിന്ന് അകലുന്നത് ആശങ്കാജനകമാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞു. തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളില്‍ പലരുടെയും പശ്ചാത്തലം ജനങ്ങള്‍ക്കു വോട്ടു ചെയ്യാന്‍ പ്രചോദനമാകുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വജ്രജൂബിലി ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പലരുടെയും ചരിത്രം ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കാന്‍ കഴിയുന്നതല്ല. ജനങ്ങള്‍ക്കിടയിലെ കഴിവുറ്റവരെയും പ്രതിഭകളെയും ആകര്‍ഷിക്കാന്‍
തിരുവനന്തപുരം: ഒരു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി തിരുവനന്തപുരത്തെത്തിയ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് ഊഷ്മളമായ വരവേല്‍പ്. വ്യോമസേനയുടെ പ്രത്യേക വിമാനമായ രാജ്ദൂതില്‍ ശനിയാഴ്ച രാത്രി 9.15ന് എത്തിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ ആര്‍എസ് ഗവായ്, മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍, കേന്ദ്രമന്ത്രി വയലാര്‍ രവി, പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ എംഎ ബേബി, എം വിജയകുമാര്‍, കെപിസിസി പ്രസിഡന്റ് രമേശ്
റോം: ഇറ്റാലിയന്‍ പ്രധാനമന്ത്രി സില്‍വിയോ ബര്‍ലൂസ്‌കോണിയ്ക്ക് പ്രതിമ കൊണ്ടുള്ള ഏറില്‍ പരിക്ക്. ഇറ്റലിയിലെ മിലാനില്‍ ഒരു റാലിയെ അഭിസംബോധന ചെയ്ത സംസാരിയ്ക്കുമ്പോഴാണ് ബര്‍ലൂസ്‌കോണിക്ക് നേരെ ആക്രമണമുണ്ടായത്. പ്രസംഗിയ്ക്കുന്നതിനിടെ കാണികളിലൊരാള്‍ ഒരു പള്ളിയുടെ മാതൃകയിലുള്ള ചെറുമാതൃക കൊണ്ട് ബര്‍ലൂസ്‌കോണിയെ എറിയുകയായിരുന്നു. അടിയുടെ ആഘാതത്തില്‍ അദ്ദേഹത്തിന് രണ്ടു പല്ലുകള്‍ നഷ്ടപ്പെട്ടു. മൂക്കില്‍ നിന്നും വായില്‍ നിന്നും രക്തം
തിരുവനന്തപുരം: ആസിയാന്‍ കരാറില്‍ നെഗറ്റീവ്‌ പട്ടികയുണ്ടെന്ന പ്രധാനമന്ത്രിയുടെ പ്രസ്‌താവന വഞ്ചനാപരമാണെന്ന്‌ മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദന്‍. കരാര്‍ ചര്‍ച്ചകളില്‍ നെഗറ്റീവ്‌ പട്ടിക മറച്ചുവെയ്‌ക്കുന്ന പ്രധാനമന്ത്രി കരാര്‍ ജനുവരിയില്‍ നിലവില്‍ വരുമ്പോള്‍ ഇക്കാര്യം പരിഗണിയ്‌ക്കാമെന്നാണ്‌ ഇപ്പോള്‍ പറയുന്നത്‌. പ്രധാനമന്ത്രിയും ഉമ്മന്‍ ചാണ്ടിയും കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാരും സംസ്ഥാനത്തെ ജനങ്ങളോട്‌ മാപ്പു പറയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.കരാറുമായി ബന്ധപ്പെട്ട നെഗറ്റീവ്‌ പട്ടിക
ദില്ലി: പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്‌ചക്കിടെ മുല്ലപ്പെരിയാറില്‍ സര്‍വേക്ക്‌ അനുമതി നല്‍കിയ കേന്ദ്ര വനം പരിസ്ഥിതിമന്ത്രാലയത്തിന്റെ നടപടിക്കെതിരെ പ്രതിഷേധിയ്‌ക്കാനുള്ള തീരുമാനത്തില്‍ നിന്ന്‌ തമിഴ്‌നാട്‌ എംപിമാര്‍ പിന്മാറി.ചൊവ്വാഴ്‌ച രാവിലെ നടന്ന പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ഈ വിഷയം അവര്‍ അവതരിപ്പിച്ചില്ല. തമിഴ്‌നാട്ടിലെ ഡിഎംകെ - കോണ്‍ഗ്രസ്‌ എംപിമാര്‍ക്കൊപ്പം ആറോളം കേന്ദ്രന്ത്രിമാര്‍ കൂടിയുണ്ടായിരുന്നു. കേന്ദ്ര തീരുമാനത്തിനെതിരേ കേന്ദ്ര മന്ത്രിമാര്‍ കൂടി ഉള്‍പ്പെടുന്ന സംഘം വിമര്‍ശനം
ടോക്കിയോ: തിരഞ്ഞെടുപ്പില്‍ വന്‍വിജയം നേടിയ ഡെമോക്രാറ്റിക്‌ പാര്‍ട്ടി ഓഫ്‌ ജപ്പാന്റെ നേതാവും മുന്‍ പ്രതിപക്ഷ നേതാവുമായിരുന്ന യുകിയോ ഹടോയാമ ജപ്പാന്‍ പ്രധാനമന്ത്രിയായി അധികാരമേറ്റു. പാര്‍ലമെന്റിന്‍രെ പ്രത്യേക സമ്മേളനമാണ്‌ ഹടോയാമയെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത്‌. 480 അംഗ സഭയില്‍ 387 പേര്‍ അദ്ദേഹത്തെ പിന്തുണച്ചു. സമ്പദ്‌ വ്യവസ്ഥ പുനരുദ്ധരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന്‌ അധികാരമേറ്റെടുത്ത ശേഷം അദ്ദേഹം പ്രഖ്യാപിച്ചു. കഴിഞ്ഞമാസം നടന്ന
ദില്ലി: ഇടതു തീവ്രവാദം രാജ്യം നേരിടുന്ന കടുത്ത വെല്ലുവിളിയാണെന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്‌. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നേരിടുന്നതില്‍ കഴിഞ്ഞ ഒരു വര്‍ഷമായി രാജ്യത്തെ പൊലീസ്‌ സേനകള്‍ നടത്തുന്ന നടപടികളെ പ്രധാനമന്ത്രി അഭിനന്ദിച്ചു.എന്നാല്‍ ഇടതു തീവ്രവാദികളുടെ അക്രമം തടയാന്‍ പല നടപടികള്‍ സ്വീകരിച്ചുവെങ്കിലും ഒന്നും ഫലപ്രദമായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. വിജ്ഞാന്‍ ഭവനില്‍ നടക്കുന്ന സംസ്ഥാന ഡിജിപിമാരുടെ ത്രിദിന സമ്മേളനത്തില്‍ സംസാരിക്കവെയാണ്‌
ദില്ലി: മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്‌ത്രിയുടെ സ്വര്‍ണവാച്ച്‌ മോഷണം പോയി. 1966ല്‍ പാകിസ്‌താനുമായുള്ള സമാധാന കരാറില്‍ ഒപ്പുവെയ്‌ക്കുന്നതിനായി റഷ്യയിലെ താഷ്‌ക്കന്റിലെത്തിയ ശാസ്‌ത്രിയ്‌ക്ക്‌ സോവിയറ്റ്‌ യൂണിയന്‍ മുന്‍ പ്രധാനമന്ത്രി അലക്‌സി കോസിഗിന്‍ ആണ്‌ ഈ വാച്ച്‌ സമ്മാനിച്ചത്‌. ദില്ലിയിലെ ശാസ്‌ത്രി സ്‌മാരകത്തിലാണ്‌ ഈ വാച്ച്‌ സൂക്ഷിച്ചിരുന്നത്‌. സെപ്‌റ്റംബര്‍ മൂന്നിനാണ്‌ മോഷണം നടന്നതെങ്കിലും നാല്‌ ദിവസം കഴിഞ്ഞാണ്‌ അധികൃതര്‍
ദില്ലി: അഴിമതി രാജ്യത്തെ പൊതു ഭരണസംവിധാനത്തെ ബാധിച്ചിരിയ്‌ക്കുന്നുവെന്നും വികസ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിയ്‌ക്കുന്നതില്‍ ഇതാണ്‌ പ്രധാന തടസ്സമെന്നും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌. ചെറിയ അഴിമതിക്കേസുകളില്‍ കുറ്റക്കാര്‍ ശിക്ഷിയ്‌ക്കപ്പെടുമ്പോള്‍ വലിയ അഴിമതി കേസുകളില്‍ ശിക്ഷിക്കപ്പെടാതെ വന്‍ സ്രാവുകള്‍ രക്ഷപെടുന്നത്‌ തടയണമെന്നും പ്രധാനമന്ത്രി പറഞ്ഞു. അഴിമതി നടത്തുന്ന ഉന്നതന്മാര്‍ ഒരുതരത്തിലും രക്ഷപെടാതിരിക്കാന്‍ ശക്തമായ നടപടി ഉണ്ടാകണം. സിബിഐ-ആന്റി കറപ്‌ഷന്‍സ്‌ ബ്യൂറോ എന്നിവയിലെ
ദില്ലി: പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഭീകരര്‍ രാജ്യത്തു പുതിയ ഭീകരാക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിടുന്നുവെന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌. ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ടു വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.ഇനിയൊരു ഭീകരാക്രമണമുണ്ടായാല്‍ അതിനെ ചെറുക്കാന്‍ വേണ്ട തയ്യാറെടുപ്പിലാണ്‌ രാജ്യം. അതിര്‍ത്തി കേന്ദ്രീകരിച്ചുള്ള തീവ്രവാദപ്രവര്‍ത്തനങ്ങള്‍ വ്യാപകമാകുകയാണ്‌. ഇത്‌ വലിയ ഭീഷണിയാണ്‌ ഉയര്‍ത്തുന്നത.്‌മുംബൈ സംഭവം പോലെയുള്ള സംഭവങ്ങള്‍ ഇനിയും ഉണ്ടാകാന്‍ സാധ്യതയുണ്ട്‌.പാകിസ്‌താനില്‍