നിക്കോസിയ: സൈപ്രസ് മുന്‍ പ്രസിഡന്റ് ടാസോസ് പാപ്പഡോപോളസിന്റെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മോഷ്ടിച്ച സംഭവത്തില്‍ മൂന്ന് പേര്‍ പിടിയിലായി. സൈപ്രസ് തലസ്ഥാനമായ നിക്കോസിയയിലെ ദെഫ്‌തേരയിലെ സെമിത്തേരിയില്‍ നിന്നു മൂന്നു മാസം മുമ്പാണ് മൃതദേഹം കാണാതായത്. അജ്ഞാത ടെലിഫോണ്‍ സന്ദേശത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ തെരച്ചിലില്‍ അടുത്തുള്ള മറ്റൊരു സെമിത്തേരിയില്‍ നിന്ന് കഴിഞ്ഞ ദിവസം മൃതദേഹം കണ്ടെടുത്തിരുന്നു. മൃതദേഹം
ചെന്നൈ: ഏതാനും ദിവസം മുമ്പ് ദുരൂഹസാഹചര്യത്തില്‍ കാണാതായ തമിഴ്‌നാട്ടിലെ മുതിര്‍ന്ന സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ ഡബ്ല്യൂആര്‍ വരദരാജന്റെ മൃതദേഹം കണ്ടെത്തി. ബുധനാഴ്ച നഗരപരിസരത്തെ പോരൂര്‍ തടാകത്തില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം അദ്ദേഹത്തിന്റേതാണെന്ന് ഭാര്യ സരസ്വതിയും അടുത്ത ബന്ധുക്കളും സിപിഎം സംസ്ഥാന സെക്രട്ടറി ജി രാമകൃഷ്ണനും തിരിച്ചറിഞ്ഞു. എന്നാല്‍ ദിവസങ്ങള്‍ പഴക്കമുള്ള അഴുകിയ മൃതദഹേം വരദരാജന്റേതാണെന്ന് ഔദ്യോഗികമായി
ബാംഗ്ലൂര്‍: ജ്യോതി ബസുവിന്റെ മസ്തിഷ്കം ഗവേഷണത്തിനു വിട്ടുകിട്ടാന്‍ പ്രമുഖ ന്യൂറോ സയന്‍സ് ഗവേഷണകേന്ദ്രമായ നിംഹാന്‍സിനു (നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സസ്) താല്‍പര്യം.ബസുവിന്റെ മസ്തിഷ്ക ഘടനയില്‍നിന്നു വിലപ്പെട്ട വിവരങ്ങള്‍ കിട്ടും എന്നുള്ള പ്രതീക്ഷയിലാണ് അതില്‍ പഠനം നടത്തണമെന്ന് ആഗ്രഹിക്കുന്നതെന്ന് നിംഹാന്‍സിലെ ന്യൂറോ പാതോളജി വിഭാഗം മേധാവി പ്രൊഫസര്‍ എസ്.കെ ശങ്കര്‍ അറിയിച്ചു.തൊണ്ണൂറ്റിയഞ്ചാം
ദില്ലി: രണ്ട് ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ ഫിജിയില്‍ സൂട്‌കേസില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് വ്യത്യസ്ഥമായ റിപ്പോര്‍ട്ടുകളാണുള്ളത്. ഇവയില്‍ ചിലതില്‍ മൃതദേഹം സൂക്ഷിച്ച സൂട്‌കേസ് ഫിജിയുടെ തലസ്ഥാനമായ സുവയിലെ ഒരു കൃഷിയിടത്തില്‍ നിന്നാണ് കണ്ടെത്തിയതെന്ന് പറയുമ്പോള്‍ ചിലതില്‍ ടോയ്‌ലറ്റില്‍ നിന്നാണ് കണ്ടുകിട്ടിയതെന്നും പറയുന്നു. കൊല്ലപ്പെട്ടവര്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ബിസിനസുകാരാണ്. നാല്‍പ്പത്തിയൊന്നുകാരനായ രാമകൃഷ്ണന്‍ അമൃതലിംഗം, മുപ്പത്തിയാറുകാരനായ രാജമാണിയ്ക്കം വെങ്കടാചലം എന്നിവരാണ് കൊല്ലപ്പെട്ടത്.
കൊല്‍ക്കൊത്ത: അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് ജ്യോതി ബസുവിന്റെ മൃതദേഹം അദ്ദേഹത്തിന്റെ താത്പര്യപ്രകാരം വൈദ്യവിദ്യാര്‍ത്ഥികളുടെ പഠനത്തിനായി മെഡിക്കല്‍ കോളെജിന് കൈമാറും. ജ്യോതി ബസുവിന്റെ കണ്ണുകളും അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ദാനം ചെയ്തു. കണ്ണുകള്‍ ശുശ്രൂഷ് ഐ ഫൗണ്ടേഷനാണ് നല്‍കിയത്. ഉച്ചയ്ക്ക് 2.30ന് സാള്‍ട്ട് ലേക്കിലെ എഎംആര്‍ഐ ആശുപത്രിയില്‍ നിന്ന് കൊണ്ടുപോയ മൃതദേഹം ഞായറാഴ്ച രാത്രി മധ്യ കൊല്‍ക്കത്തയിലെ പീസ്
മെക്സിക്കോ സിറ്റി: തെക്കന്‍ മെക്സിക്കോയിലെ ഗുറേറോയില്‍ ഒന്‍പതു മൃതദേഹങ്ങള്‍ ബാഗിലാക്കിയ നിലയില്‍ കണ്ടെത്തി. മൃതദേഹങ്ങളെല്ലാം പുരുഷന്‍മാരുടേതാണെന്ന് പൊലീസ് അറിയിച്ചു. 18 ബാഗുകളിലായിട്ടാണു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഉപേക്ഷിക്കപ്പെട്ട ഒരു വാനില്‍ നിന്നാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ച പ്ലാസ്റ്റിക് ബാഗുകള്‍ കണ്ടെത്തിയത്.ഒന്‍പതു ബാഗുകളില്‍ തലകളും മറ്റു ബാഗുകളില്‍ ശരീരത്തിന്റെ ബാക്കി ഭാഗങ്ങളുമാണ് ഉണ്ടായിരുന്നത്. ഏഴു പേരുടെ തലയില്‍ വെടിയേറ്റ പാടുകള്‍
പനാജി: ഗോവയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന്‌ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ 10 ജഡങ്ങള്‍ കണ്ടെത്തിയ സംഭവങ്ങളില്‍ അന്വേഷണത്തിന്‌ ഗോവ ഗവണ്‍മെന്റ്‌ രണ്ട്‌ പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിച്ചു. ഏഴ്‌ സ്‌ത്രീകളും ഒരു ഏഴുവയസ്സുള്ള ബാലനും നാല്‌ വയസ്സുകാരി പെണ്‍കുട്ടിയും ഉള്‍പ്പെടെ പത്ത്‌ പേരുടെ ജഡങ്ങള്‍ മൂന്ന്‌ ദിവസത്തിനുള്ളില്‍ കണ്ടെടുത്തത്‌ ഗോവയെ ഭീതിയിലാഴ്‌ത്തിയിരിക്കുകയാണ്‌. ഒരു അമ്പതു വയസ്സുകാരനും കൊല്ലപ്പെട്ടിട്ടുണ്ട്‌. നേരത്തെ
ടൊറന്റോ: സിഖ്‌ യുവതിയെയും മൂന്നു കുട്ടികളേയും ദുരൂഹ സാഹചര്യത്തില്‍ കാനഡയിലെ വസതിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കല്‍ഗറിയിലെ ഫ്‌ളാറ്റിലാണ്‌ 27 കാരിയായ ഹര്‍സിമ്രിത്തിന്‍റെയും മൂന്ന്‌ നവജാത ശിശുക്കളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്‌. മരണകാരണം വ്യക്തമല്ലെന്നു പൊലീസ്‌ അധികൃതര്‍ അറിയിച്ചു. കാനഡയില്‍ പഞ്ചാബികള്‍ ഏറ്റവുമധികം തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളിലൊന്നാണ്‌ ആല്‍ബര്‍ട്ട പ്രവിശ്യയിലുള്ള കാല്‍ഗറി.കുഞ്ഞുങ്ങള്‍യ ഹര്‍സിമ്രത്തിന്റേത്‌ തന്നെയാണോ എന്ന്‌ വ്യക്തമല്ല. സംഭവത്തെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍
ഇടുക്കി: തേക്കടി ബോട്ട്‌ അപകടത്തില്‍ മരിച്ച രണ്ട് പേരുടെ മൃതദേഹം കൂടി ശനിയാഴ്ച രാവിലെ കണ്ടെത്തി. ഇതോടെ മരിച്ചവരുടെ എണ്ണം 43 ആയി. ചെന്നൈ സ്വദേശിയായ ഐശ്വര്യ (4)യുടെ മൃതദേഹം രാവിലെ കരയില്‍ വന്നടിയുകയായിരുന്നു. രാവിലെ പത്തുമണിയോടെ കണ്ടെത്തിയ സ്ത്രീയുടെ ജഡം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തില്‍ മരിച്ച ഐശ്വര്യയുടെ അമ്മ സെന്തില്‍ കുമാരി(36) മൃതദേഹമാണ് ഇതെന്നാണ് സംശയിക്കുന്നത്.
ജമ്മു കശ്‌മീര്‍: കശ്‌മീര്‍ താഴ്‌ വരയെ ഇളക്കിമറിച്ച ഷോപ്പിയാന്‍ കേസില്‍ പുതിയ വഴിത്തിരിവ്‌, ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടുവെന്ന്‌ സംശയിച്ച രണ്ട്‌ പെണ്‍കുട്ടികളില്‍ ഒരാള്‍ കന്യകയാണെന്ന്‌ റിപ്പോര്‍ട്ട്‌. കൊല്ലപ്പെട്ട നീലോഫറി(22)ന്റെയും ഭര്‍തൃസഹോദരി ആസിയ(17)യുടെയും മൃതദേഹങ്ങള്‍ തിങ്കളാഴ്‌ച പുറത്തെടുത്ത്‌ പരിശോധിച്ചിരുന്നു. ദില്ലി ഓള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സിസ്‌റ്റിറ്റിയൂട്ടിലെ വിദഗ്‌ധരാണ്‌ മൃതദേഹങ്ങളില്‍ വിദഗ്‌ധ പരിശോധന നടത്തിയത്‌. എഐഐഎംഎസിലെ ഫോറന്‍സിക്‌ വിദഗ്‌ധര്‍ തന്നെയാണ്‌ കൊല്ലപ്പെട്ട