clear
Search results for "Forest" in thatsmalayalam.oneindia.in.
കല്‍പ്പറ്റ: ദേശീയപാത 212ല്‍ വയനാട്-കര്‍ണാടക പാതയില്‍ രാത്രികാല ഗതാഗത നിരോധനം ഹൈക്കോടതി ശരിവെച്ചതിനെ തുടര്‍ന്ന് പ്രതിഷേധവുമായി രംഗത്തെത്തിയ യുഡിഎഫും വ്യാപാരി വ്യവസായി ഏകോപന സമിതിയും ഈ മാസം 12ന് വയനാട്ടില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ജനങ്ങളുടെ ദുരിതം കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ കേരള സര്‍ക്കാര്‍ തീര്‍ത്തും പരാജയപ്പെട്ടതായി യുഡിഎഫ് ആരോപിച്ചു. ജനങ്ങളുടെ പ്രതിഷേധവും രോഷവും അറിയിക്കാനാണ് ഹര്‍ത്താല്‍. പ്രശ്‌നത്തില്‍

കൊച്ചി: വനാവകാശ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി വയനാട്ടില്‍ ആദിവാസികള്‍ക്ക് ഒരേക്കര്‍ ഭൂമി വീതം പതിച്ചു നല്‍കാനുള്ള സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. വനഭൂമിയിലെ കയ്യേറ്റം തടയണമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.സിപിഎമ്മിന്റെ നേതൃത്വത്തില്‍ വനം കയ്യേറ്റം നടക്കുന്നതായി പരാതിപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണസമിതി സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. സര്‍ക്കാര്‍ പുതുതായി ഏര്‍പ്പെടുത്തിയ നിബന്ധനകള്‍ സിപിഎം അനുഭാവികള്‍ക്ക്

തൊടുപുഴ: നാട്ടിലിറങ്ങിയ പുലിയെ കൊന്നവര്‍ക്കെതിരെ വനം വകുപ്പ് കേസെടുത്തു. പുലിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് കണ്ടാലറിയാവുന്നവരെ പ്രതിയാക്കി വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്തിരിക്കുന്നത്. നഗരത്തെ രണ്ട് മണിക്കൂറോളം വിറപ്പിച്ച പുലിയെ നാട്ടുകര്‍ ജീവനോടെയാണ് പിടികൂടിയിരുന്നത്. എന്നാല്‍ ഫോറസ്റ്റ് ഓഫീസിലേയ്കക് കൊണ്ടുപോകുന്ന വഴി പുലി ചാവുകയായിരുന്നു. നാട്ടുകാരുടെ ആക്രമണത്തെത്തുടര്‍ന്ന് പുലി അവശനിലയിലായിരുന്നു. തലച്ചോറില്‍ രക്തം കട്ടപിടിച്ചതും കമ്പുകള്‍

ബാംഗ്ലൂര്‍: കോഴിക്കോട് ബാംഗ്ലൂര്‍ ദേശീയ പാതയിലെ രാത്രികാല യാത്രാനിരോധനം തല്‍ക്കാലം പിന്‍വലിക്കാന്‍ കഴിയില്ലെന്ന് കര്‍ണാടക ഹൈക്കോടതി. സമാനസാഹചര്യത്തില്‍ മറ്റെവിടെയെങ്കിലും രാത്രികാലഗതാഗതം നിയന്ത്രിച്ചിട്ടുണ്ടോയെന്നകാര്യം പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ചീഫ് ജസ്റ്റിസ് പിഡി ദിനകരന്‍ അധ്യക്ഷനായ ബഞ്ച് വിധിച്ചു. രണ്ടാഴ്ചയ്ക്കുശേഷം കേസ് വീണ്ടും പരിഗണിക്കും. വന്യജീവികളുടെ സുരക്ഷയെക്കരുതി രാത്രികാല ഗതാഗതം നിരോധിച്ച ജില്ലാ കളക്ടറുടെ നടപടി കേരളത്തിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന്

ബാംഗ്ലൂര്‍: ബത്തേരി-ഗുണ്ടല്‍പ്പേട്ട്‌ ദേശീയപാതയില്‍ വനപ്രദേശത്തുകൂടിയുള്ള രാത്രിഗതാഗതം നിരോധിച്ച നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പ്രത്യേക ഹര്‍ജി നല്‍കി. പ്രശ്‌നത്തില്‍ ഇടപെടണമെന്നഭ്യര്‍ത്ഥിച്ച്‌ കേരളത്തില്‍ നിന്നുള്ള മന്ത്രിമാരുള്‍പ്പെട്ട സര്‍വ്വകക്ഷി സംഘം നല്‍കിയ നിവേദനം അനുബന്ധം ഒന്നായും ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ വിവരിച്ചുകൊണ്ട്‌ കേരള ചീഫ്‌ സെക്രട്ടറി കര്‍ണാടക ചീഫ്‌ സെക്രട്ടറിയ്‌ക്കയച്ച കത്ത്‌ അനുബന്ധം രണ്ടായും ഹര്‍ജിക്കൊപ്പം ചേര്‍ത്തിട്ടുണ്ട്‌. ഗതാഗത വിലക്ക്‌

കോഴിക്കോട്‌: കര്‍ണാടക-വയനാട്‌ ദേശീയ പാതയിലെ വനമേഖലയില്‍ രാത്രിയാത്രാ നിരോധനം ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച്‌ 9ന്‌ വാഹനപണിമുടക്ക്‌ നടത്തുന്നു. സര്‍വ്വകക്ഷി കര്‍മ്മസമിതിയാണ്‌ ബാംഗ്ലൂര്‍-വയനാട്‌ റൂട്ടില്‍ ബുധനാഴ്‌ച രാവിലെ ആറുമുതല്‍ വൈകീട്ട്‌ ആറുവരെ വാഹനപണിമുടക്ക്‌ നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്‌. മൈസൂര്‍-മാനന്തവാടി-കല്‍പ്പറ്റ, മൈസൂര്‍-ഗുണ്ടല്‍പ്പേട്ട്‌, സുല്‍ത്താന്‍ബത്തേരി-കോഴിക്കോട്‌, മൈസൂര്‍-ഗൂഡല്ലൂര്‍-ഊട്ടി എന്നീ റൂട്ടുകളിലാണ്‌ വാഹനപണിമുടക്ക്‌ നടത്തുക. കര്‍മ്മസമിതി ചെയര്‍മാന്‍ കോഴിക്കോട്‌ മേയര്‍ എം ഭാസ്‌കന്റെ നേതൃത്വത്തില്‍ പ്രതിനിധിസംഘം ദില്ലിയില്‍ച്ചെന്ന്‌

വയനാട്: കോഴിക്കോട്‌-കൊള്ളൈഗല്‍ ദേശീയപാത 212ല്‍ സുല്‍ത്താന്‍ബത്തേരി-ഗുണ്ടല്‍പേട്ട റോഡിലെ വനമേഖലയില്‍ ഒമ്പതുമണിക്കൂര്‍ യാത്രാനിരോധനം നിലവില്‍വന്നു. സെപ്റ്റംബര്‍ 2 രാത്രിയാത്രാനിരോധനം കര്‍ശനമാക്കാന്‍ കര്‍ണാടക അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന്‌ ഗുണ്ടല്‍പേട്ട പോലീസ്‌ ചൊവ്വാഴ്‌ച വൈകിട്ട്‌ അറിയിച്ചു. രാത്രി ഒമ്പതുമണി മുതല്‍ രാവിലെ ആറുവരെയാണ്‌ നിരോധനം.യാത്രാനിരോധനം എന്ന്‌ തുടങ്ങണമെന്ന്‌ കര്‍ണാടക സര്‍ക്കാറോ ഹൈക്കോടതിയോ ഉത്തരവിട്ടിരുന്നില്ല. എന്നാല്‍ ചാമരാജ്‌നഗര്‍ ജില്ലാ ഭരണകൂടം സെപ്റ്റംബര്‍ രണ്ടുമുതല്‍

ദില്ലി: രാജ്യം വരള്‍ച്ചാ ഭീഷണിയും ആപല്‍ക്കരമായ കാലാവസ്ഥാ വ്യതിയാനങ്ങളും നേരിടുകയാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. ദില്ലിയില്‍ വിളിച്ചുചേര്‍ത്ത വനം-പരിസ്ഥിതി മന്ത്രിമാരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലാവസ്ഥാ വ്യതിയാനം പാരിസ്ഥിതിക സന്തുലിതാവസ്ഥയെ ബാധിച്ചിരിക്കുന്നു. നമ്മുടെ ജീവിതശൈലിയില്‍ തന്നെ ഗുണകരമായ മാറ്റങ്ങള്‍ വരുത്തേണ്ടതായുണ്ട്. കാലാവസ്ഥാ വ്യതിയാനം ലോകത്തിനാകമാനം ഭീഷണിയായിരിക്കുകയാണ്. നദികള്‍ മലിനീകരിക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കണം. പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുള്ള

സുല്‍ത്താന്‍ബത്തേരി: ദേശീയപാത 212 ഗുണ്ടല്‍പേട്ട-ബത്തേരി, 67 ഗുണ്ടല്‍പേട്ട-ഗൂഡല്ലൂര്‍ പാതകളില്‍ ബുധനാഴ്‌ച രാത്രി മുതല്‍ ഗതാഗതനിയന്ത്രണം നിലവില്‍വന്നു. കര്‍ണാടകത്തിലെ ചാമരാജ്‌ നഗര്‍ ഡെപ്യൂട്ടി കമ്മീഷണറുടെ ഉത്തരവുപ്രകാരമാണ് നിരോധനം‌.രാത്രി ഒമ്പതുമുതല്‍ രാവിലെ ആറുമണിവരെയാണ്‌ നിയന്ത്രണം. ആംബുലന്‍സ്‌ ഒഴിച്ച്‌ ഒരു വാഹനവും കടത്തിവിടേണ്ടതില്ലെന്നാണ്‌ പോലീസിന്‌ നല്‍കിയിരിക്കുന്ന നിര്‍ദേശം.വനപാതയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതുസംബന്ധിച്ച്‌ ആദ്യ ഉത്തരവ്‌ കഴിഞ്ഞ ജൂണ്‍ മൂന്നിനാണ്‌ ചാമരാജ്‌ നഗര്‍ ഡെപ്യൂട്ടി

  മറ്റുവാര്‍ത്തകള്‍
Live Chat with a Doctor
ഓണ്‍ലൈനായി ഡോക്ടറോട് ചോദിയ്ക്കൂ