തിരുവനന്തപുരം: സംസ്‌ഥാനത്തെ തീവ്രവാദ കേസുകള്‍ അന്വേഷിക്കുന്നതിന്‌ പ്രത്യേക ഏജന്‍സി രൂപീകരിക്കുമെന്ന്‌ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍. തിരുവനന്തപുരത്ത്‌ എസ്‌എപി ആസ്‌ഥാനത്ത്‌ നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.നിലവില്‍ ടി.കെ വിനോദ്‌കുമാറിന്റെ നേതൃത്വത്തില്‍ ഒരു ഏജന്‍സി സംസ്‌ഥാനത്ത്‌ പ്രവര്‍ത്തിക്കുന്നുണ്ട്‌. ഇത്‌ ഒരു കേസ്‌ അന്വേഷിക്കാന്‍ വേണ്ടി രൂപീകരിച്ചതാണ്‌. സംസ്‌ഥാനത്ത്‌ തീവ്രവാദ കേസുകളില്‍ അന്വേഷണം നടത്തുന്നതില്‍ അഭിരൂചിയുള്ള പോലീസ്‌ ഉദ്യോഗസ്‌ഥരെ കണ്ടെത്തി ഒരു
തിരുവനന്തപുരം: കളമശേരി ബസ് കത്തിക്കല്‍ കേസുമായി ബന്ധപ്പെട്ട് പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയെയും പൊലീസ് ചോദ്യം ചെയ്‌തേയ്ക്കുമെന്ന് റിപ്പോര്‍ട്ട്. കേസിലെ പത്താംപ്രതിയായ സൂഫിയ മദനിയുടെ അറസ്റ്റിന്റെ പശ്ചാത്തലത്തിലാണ് ഭര്‍ത്താവായ മദനിയെയും ചോദ്യം ചെയ്യാന്‍ പൊലീസ് ഒരുങ്ങുന്നത്. ലഷ്‌കര്‍ ഇ തൊയ്ബയുടെ ദക്ഷിണേന്ത്യന്‍ കമാന്‍ഡര്‍ തടിയന്റവിട നസീര്‍ സ്ഥാപിച്ച തീവ്രവാദി ശൃംഗലയുമായി സൂഫിയ മദനിക്ക് ബന്ധമുണ്ടെന്ന് സംശയമുയര്‍ന്ന
ആദ്യകാലത്ത്‌ മനശാസ്‌ത്രപരമായ ചികിത്സകള്‍ക്കാണ്‌ നാര്‍കോ അനാലിസിസ്‌ ഉപയോഗിച്ച്‌ വന്നത്‌. പിന്നീടാണ്‌ കുറ്റാന്വേഷണത്തില്‍ ഈ പരിശോധനാ രീതി ഉപയോഗിക്കാന്‍ കഴിയുമെന്ന്‌ തിരിച്ചറിയപ്പെട്ടത്‌.ബാര്‍ബ്യൂറേറ്റ്‌ മരുന്നു കുടുംബത്തില്‍പ്പെട്ട സോഡിയം പെന്‍തോതല്‍, സോഡിയം അമിത്തല്‍ തുടങ്ങിയവയാണ്‌ ഇന്ന്‌ ട്രൂത്ത്‌ സിറമായി ഉപയോഗിക്കുന്നത്‌. ഹിപ്‌നോട്ടിസത്തിനും വേദനസംഹാരികളായും ഉറക്കഗുളികളായും ഇവ ഉപയോഗിക്കുന്നുണ്ട്‌. ലോകമൊട്ടുക്കുമുള്ള മനുഷ്യാവകാശസംഘടനകളില്‍ ഭൂരിഭാഗവും ഈ പരിശോധനാ രീതി കുറ്റാന്വേഷണത്തിന്‌ ഉപയോഗിക്കുന്നതിനെതിരാണ്‌. ഒരുതരത്തിലുള്ള
എന്താണ് കുറ്റാന്വേഷണ ഏജന്‍സികള്‍ തെളിവ് ശേഖരിയ്ക്കാനായി ചെയ്യുന്ന നാര്‍ക്കോ പരിശോധന? കേരളത്തിലെ അഭയ കൊലക്കേസുമായി ബന്ധപ്പെട്ട് ഏരെ ചര്‍ച്ച ചെയ്യപ്പെട്ടതാണ് നാര്‍കോ പരിശോധന എന്ന ശാസ്‌ത്രീയപരിശോധനാ രീതി.നാര്‍കോ അനാലിസിസ് എന്ന വാക്ക് നാര്‍ക് എന്ന ഗ്രീക്ക് പദത്തില്‍ നിന്ന് ഉണ്ടായതാണ്. അനസ്തേഷ്യ എന്നാണ് ഈ ഗ്രീക്ക പദത്തിന്റെ അര്‍ത്ഥം.കുറ്റകൃത്യങ്ങളില്‍ പ്രതികളാക്കപ്പെടുന്നവരില്‍ ട്രൂത്ത് സിറം എന്നറിയപ്പെടുന്ന മരുന്നുകള്‍ കുത്തിവച്ച്
കുറ്റാന്വേഷണ ഏജന്‍സികള്‍ തെളിവ് ശേഖരിയ്ക്കാനായി ചെയ്യുന്ന നാര്‍ക്കോ പരിശോധന എന്താണ്? കേരളത്തിലെ അഭയ കൊലക്കേസുമായി ബന്ധപ്പെട്ട് ഏരെ ചര്‍ച്ച ചെയ്യപ്പെട്ടതാണ് നാര്‍കോ പരിശോധന എന്ന ശാസ്‌ത്രീയപരിശോധനാ രീതി.നാര്‍കോ അനാലിസിസ് എന്ന വാക്ക് നാര്‍ക് എന്ന ഗ്രീക്ക് പദത്തില്‍ നിന്ന് ഉണ്ടായതാണ്. അനസ്തേഷ്യ എന്നാണ് ഈ ഗ്രീക്ക് പദത്തിന്റെ അര്‍ത്ഥം.കുറ്റകൃത്യങ്ങളില്‍ പ്രതികളാക്കപ്പെടുന്നവരില്‍ ട്രൂത്ത് സിറം എന്നറിയപ്പെടുന്ന മരുന്നുകള്‍ കുത്തിവച്ച്
കൊച്ചി: അഭയകേസില്‍ സിബിഐ സ്വീകരിച്ച അന്വേഷണ രീതിയെ ഹൈക്കോടതി വീണ്ടും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. കേസില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രങ്ങളുടെ പകര്‍പ്പ്‌ ആഗസ്റ്റ് പത്താംതിയതി ഹാജരാക്കണമെന്നും കോടതി നിര്‍ദ്ദേശം നല്‍കി. അഭയയുടെ പിതാവ്‌ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കവേയാണ്‌ ജസ്റ്റിസ്‌ ഹേമ ഈ നിര്‍ദ്ദേശം നല്‍കിയത്‌. നാര്‍കോ സിഡിയില്‍ കൃത്രിമം നടന്നതായി കോടതി വീണ്ടും സൂചന
തലശേരി: തീവ്രവാദം പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കേസില്‍ പ്രാരംഭവാദം കേള്‍ക്കുന്നത്‌ തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ്‌ കോടതി ആഗസ്റ്റ് 18ലേയ്‌ക്ക്‌ മാറ്റിവച്ചു. ആകെയുള്ള 22 പ്രതികളില്‍ ഏഴുപേര്‍ക്കെതിരെയുള്ള വിചാരണയാണ്‌ തുടങ്ങിയത്‌. പ്രതികളെ കനത്ത സുരക്ഷയില്‍ വെള്ളിയാഴ്‌ച കോടതിയില്‍ ഹാജരാക്കി. എന്നാല്‍ സുപ്രധാനമായ കേസായതിനാല്‍ കുറച്ചുകൂടി സമയം വേണമെന്ന പബ്ലിക്‌ പ്രോസിക്യൂട്ടറുടെ ആവശ്യം പരിഗണിച്ചാണ്‌ ജഡ്‌ജ്‌ കെ ബാബു വാദം
ദില്ലി: തുമ്പില്ലാതാവുന്ന കേസുകള്‍ തെളിയിക്കുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥര്‍ അവലംബിക്കുന്ന നാര്‍കോ അനാലിസിസ്‌ ടെസ്‌റ്റിന്‌ ഇന്ത്യയില്‍ നിരോധനം വന്നേയ്‌ക്കും. അശാസ്‌ത്രീയമായ കുറ്റാന്വേഷണ രീതിയായ ഇത്‌ തടയുന്നത്‌ സംബന്ധിച്ച ശുപാര്‍ശ കേന്ദ്ര നിയമപരിഷ്‌കരണ കമ്മീഷന്‍ ഉടന്‍ കേന്ദ്രസര്‍ക്കാറിന്‌ സമര്‍പ്പിക്കും. മരുന്നുകളുടെ സഹായത്തോടെ നടത്തുന്ന വെളിപ്പെടുത്തലുകള്‍ വിശ്വസനീയമായി കാണാനാകില്ലെന്നും ഇപ്രകാരമുള്ള കുറ്റാന്വേഷണ രീതി മനുഷ്യാവകാശ ലംഘനമാണെന്നും നിയമപരിഷ്‌കരണ കമ്മിഷന്‍ തയ്യാറാക്കിയ ശുപാര്‍ശയില്‍
കൊച്ചി: പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയ്‌ക്കും ഭാര്യ സൂഫിയ മദനിയ്‌ക്കുമെതിരെയുള്ള മുഴുവന്‍ കേസുകളും ഗൗരവമായ പുമ്പന്വേഷത്തിന്‌ വിധേയമാക്കണമെന്ന്‌ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍(ഡിജിപി) വി.ജി ഗോവിന്ദന്‍ നായര്‍ ആഭ്യന്തര വകുപ്പിന്‌ നിര്‍ദ്ദേശം നല്‍കി.മദനിക്കെതിരെയുള്ള കേസുകളില്‍ കരുതലോടെയായിരിക്കും കോടതിയില്‍ നിലപാടെടുക്കുകയെന്ന്‌ ഡയറക്ടര്‍ ജനറല്‍ സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്‌. ക്രമസമാധാനനില തകര്‍ന്നുവെന്ന ഹൈക്കോടതി പരാമര്‍ശത്തിന്‌ കാരണമായ റഹീം പൂക്കുടശേരിയുടെ കൊലപാതകത്തിലെ സാക്ഷിമൊഴി
കൊച്ചി: അഭയ കൊലക്കേസിലെ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചുകൊണ്ട് ജസ്റ്റിസ് കെ. ഹേമ പുറപ്പെടുവിച്ച ഉത്തരവിലെ പരാമര്‍ശങ്ങളുടെ പേരില്‍ സിബി ഐ കേസന്വേഷണം അവസാനിപ്പിക്കേണ്ട ഒരാവശ്യവുമില്ലെന്ന് ജസ്റ്റിസ് ആര്‍. ബസന്ത് വ്യക്തമാക്കി. ജസ്റ്റിസ് ഹേമയുടെ ഉത്തരവിലെ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ നേരത്തെ ജസ്റ്റിസ് വി. രാംകുമാര്‍, ജസ്റ്റിസ് ആര്‍. ബസന്ത് എന്നിവര്‍ നല്‍കിയിട്ടുള്ള ഉത്തരവുകള്‍ എങ്ങനെയാണ് പാലിക്കേണ്ടതെന്ന് വ്യക്തത വരുത്താന്‍